റൂമി(റ)യുടെ
ഭൗതിക
ജീവിതത്തിലെ
അവസാന
രാത്രി,
അതിശക്തമായ
പനിയുണ്ട്,
പക്ഷെ
മുഖത്ത്
ഒരു
വിഷമവും
കാണുന്നില്ല.
അദ്ധേഹം
അപ്പോഴും
പ്രണയ
ഗീതങ്ങൾ
ആലപിക്കുന്നു.
തന്റെ
വേർപാട്
കാരണം
ശിഷ്യർക്ക്
ദു:ഖമുണ്ടാവാതിരിക്കാൻ
അവിടന്ന്
ഉപദേശിക്കുന്നു.
ശേഷം
പറഞ്ഞു:
ഇന്നലെ
രാത്രി
എനിക്കൊരു
ദർശനമുണ്ടായി,
പ്രണയത്തിന്റെ
തെരുവിൽ
ഞാനൊരു
ഗുരുവിനെ
കണ്ടു.
അദ്ധേഹം
എന്നെ
മാടിവിളിച്ചു.
നമ്മിലേക്ക്
വന്ന്
ചേരാനുള്ള
സമയമായി,
തയ്യാറായിക്കൊള്ളൂ..
_________________________
(262)
പദം
പരമാർത്ഥത്തിന്റെ
നിഴൽ
മാത്രമാണ്.
വാക്ക്
വാസ്തവികതയുടെ
ചില്ല
മാത്രമാണ്.
ഒരു
വാക്കിന്
തന്നെ
ഇത്രത്തോളം
ആകർഷണീയത
ഉണ്ടെങ്കിൽ
അതിനുള്ളിലെ
യാഥാർത്ഥ്യത്തിന്
എത്രത്തോളം
ആകർഷണീയത
ഉണ്ടാകും?!
_റൂമി (റ)
_________________________
(263)
ഞാൻ
ഞാനല്ല,
നീ
നീയുമല്ല,
നീ
ഞാനുമല്ല.
പിന്നെ,
ഞാൻ
ഞാനായപ്പോൾ
നീ
നീയായി
അങ്ങിനെ
നീ
ഞാനുമായി.
_ റൂമി (റ)
_________________________
(264)
എന്റെ
നാഥാ..
ആളുകൾക്ക്
ഇടയിൽ
വെച്ച്
ഞാൻ
നിന്നെ
വിളിക്കുന്നത്
യജമാനന്മാരെ
വിളിക്കുന്നത്
പോലെയാണ്
എന്നാൽ
എന്റെ
ഏകാന്തതയിൽ
ഞാൻ
നിന്നെ
വിളിക്കുന്നത്
കാമുകന്മാരെ
വിളിക്കുന്നത്
പോലെയുമാണ്.
ജനമദ്ധ്യത്തിൽ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
ദൈവമേ..
തനിച്ചാവുമ്പോൾ
ഞാൻ
നിന്നെ
വിളിക്കും
എന്റെ
പ്രണയഭാജനമേ..
_ ദുന്നൂനുൽ മിസ്വ്രീ (റ)
_________________________
(265)
ഒരു
ദിവസം
കുളിക്കാതിരുന്നാൽ
നാറുന്നതോ,
മരിക്കുമ്പോൾ
ഇവിടെ
ഉപേക്ഷിച്ച്
ആളുകൾക്ക്
മറമാടുവാനോ
ദഹിപ്പിക്കുവാനോ
കഴിയുന്നതോ
ആയ
വെറുമൊരു
ദേഹമല്ല
ഞാൻ.
_________________________
No comments:
Post a Comment
🌹🌷